അബ്ദുറഹിം: ഓര്‍മ്മക്ക് ഒരു വര്ഷം ആവുന്നു
നമ്മുടെ റഹിം വിട പറഞ്ഞിട്ടു ഒരു വര്ഷമാകുന്നു .തിരക്ക് പിടിച്ച ജീവിത യാത്രക്കിടയില് ഒരു പച്ചപ്പ് ആയി റഹിമിന്റെ ഓര്‍മ്മകള നിലനില്ക്കുന്നു.. പ്രവിത്രമായ റമദാനിലെ 27 നാണ് വിട്ടു പിരിഞ്ഞത്. ഓര്‍മ്മയുടെ ഓളങ്ങളായി എന്റെ മനസ്സിന്റെ അക്ഷരക്കരയിലേയ്ക്ക് വരുന്നത് റഹിം എന്ന വ്യക്തിത്വം പരത്തിയ അനവധി അനുഭവങ്ങളുടെ തിരയടികളാണ്… നല്ല പ്രവര്ത്തനം കൊണ്ട് എന്നും ഓര്‍മ്മകളിÂ നില്ക്കുന്ന പ്രിയ സുഹ്രത്തിന്റെ പരലോഹ വിജയത്തിനായി പ്രാര്‍ത്ഥിക്കാം
അല്ലാഹു അവന്റെ ഖബറിടം സ്വ്Àഗ പൂന്തോപ്പ് ആക്കി തിര്ക്കെട്യെ എന്ന് പ്രാÀത്ഥിക്കാം (ആമീ³)
കൂരാറയിലെ രാഷ്ട്രിയ സാമുഹിക രംഗത്തും ജുമാ മസ്ജിദ് ,അന് വാറല് ഇസ്ലാം സഭ കമ്മിറ്റി യിലും ഒക്കെ സജീവമായി തന്റെ പ്രവര്താനം നടത്തിയ റഹിം പ്രവാസ ജീവിതം തുടങ്ങിയപോള് ദുബൈയിലും ജുമാ മസ്ജിദ് കമ്മിറ്റിയിലും കെ എം സി സി യിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു
മുസ്ലിം ലീഗ് ന്റെ പ്രവര്ത്തനത്തില് കുടി പൊതു രംഗത്ത് വന്ന റഹിം പ്രവാസിയായ ശേഷവും തന്റെ കÀമ മണ്ഡലം സജീവമായി നിലകൊണ്ടു . കെ എം സി സി ,യുടെ അംഗം ആയും അതിന്റെ പദ്ധതികളിÂ സജീവമായി
കൂരാറ ജുമാ മസ്ജിദ് നാട്ടിÂ ഉള്ള സമയത്തും അവിടെ നിന്ന് ദുബായ് വന്നപോÄ ഇവിടത്തെ കമ്മിറ്റിയിÂ പ്രധാന ഭാരവാഹി ആയീ പതിതണ്ട് കാലം നില കൊണ്ട്. C¯nlmZv പ്രവര്തന്റിനെ ആശയും ആവേശവും അയീർന്നു അദ്ദേഹം.
വിട പറഞ്ഞിട്ട് ഒരു വര്ഷ കഴിഞ്ഞിട്ടും നമ്മുടെ മനസ്സുകളില്‍ ആദരവോടെ ഇന്നും ജീവിക്കുന്നു. താന്‍ ജീവിച്ച കാലയളവില്‍ ചെയ്ത സല്‍കര്‍മങ്ങളും, കര്‍മങ്ങളിലൂടെ കൊത്തിവെച്ച അടയാളങ്ങളുമാണ് മരിക്കാത്ത ഓര്‍മകളുമായി ഇന്നും മനസ്സുകളില്‍ ജീവിച്ചിരിക്കുന്നത്. അദ്ദേഹം.. നാടിനും സമൂഹത്തിനും സമുദായത്തിനും വേണ്ടി ജീവിച്ച അദ്ദേഹത്തെയും നമ്മെയുമെല്ലാം അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടേണമേ... (ആമീ³)
മുസ്ലിം ലീഗ് ന്റെ പ്രവര്ത്തനം കൂരാറയിÂ നിന്ര്ജിവമായ ഒരു കാലത്ത് തന്റെ ആത്മാര്ത്മായ പ്രവര്ത്തനം കൊണ്ട് അന്ന് എം എസ് ഫു് യൂത്ത് ലീഗ് കമ്മിറ്റി ഉണ്ടാക്കി അംഗംങ്ങളെ ചേര്ക്കാ³
റഹിമ്ന്റെ പ്രവര്ത്തനം കൊണ്ട് സാധിച്ചു. നാമത് ഖാലിദ് , കെ കെ മഹമൂദുക്ക , സി എം ഉമ്മര്ക്ക ,തുടങ്ങിയവരുടെ കൂടെ ചേ Àന്ന് നടത്തിയ പ്രവര്ത്നം ,
മുസ്ലിം ലീഗുന്റെ പോസ്റ്ററുകÄ ഒട്ടിക്കാനും കൊടികÄ കെട്ടാനും വായനശാല , കുന്നോത് മുക്ക് ഭാഗത്ത് ഒറ്റയ്ക്ക് തന്നെ കെട്ടുവാനും ചുമര എഴുത്ത് നടത്തുവാനും റഹിമിനുള്ള ആവേശം ഒന്ന് പരയെണ്ടാണ്
C¯nlmZന്റെ രെക്ഷധികാരിയായി അതിനെ മുന്നോട്ട് കൊണ്ട് പോവുന്നതിനു റഹിം കാണിച്ച ആവേശം എന്നും നമുക്ക് മുതല്കുട്ടാണ്.തുടക്കം മുതല് മുന്പന്തില്യില് നിന്നുകൊണ്ട് തന്നെ കൂരാര കൂടായമ ചുമതലകളും കൂടെ നിന്ന് നിര്വഹിച്ചു, ആവസാന നിമിഷം വരെ അത് അതിന്റെ വളര്ച്ചയ്ക്ക് വേണ്ടി നിലകൊണ്ടു.
നെറ്റിയിÂ പതിഞ്ഞുകിടക്കുന്ന നിത്യപ്രാർഥനകളുടെ നിദർശനച്ഛായയും ആ വദനകാന്തിയും ഞാനേറെ സ്നേഹിച്ച, ഞാനേറെ ആദരിച്ച, അകം പ്രകാശത്തെ പുറത്തേയ്ക്കും പ്രോജ്ജ്വലിപ്പിക്കുന്നു!
ഇനി എന്താണ് പറയേണ്ടത്
ഓര്മകള് മനസില് ഓളമായി. കഴിഞ റമദാനിലെ 27 ന്റെ തലേന് പൊന്ന്യം സ്രംബിയിലെ ആ വൈയ്കുന്നേരം ഖനിഭവിച്ച മനസ് പോലെ അന്തരിക്ഷവും മുടികെട്ടിയിരിക്കുന്നു .പെയ്തു തിരാത്ത മഴ പോലെ മനസും സങ്കട കടലായിരുന്നു.
aeIfneqsS NmepIodnsbmgpIn ssIt¯mSpIfpw ]pgIfpambn hfÀ¶p Ip¯nsbmen¨v FÃmw Hcp kz]v\wIWvSpWcp¶ thK¯nÂ,,ഞങ്ങളുടെ സൗഹൃദത്തിന്റെ, ഓര്‍മകളുടെ ചെമ്മലര്‍ത്തോപ്പില്‍ സൗരഭ്യം പരത്തുന്നൊരു ചെമ്പനിനീര്‍പൂവായി നീ വാടാതെ, കൊഴിയാതെ നില്‍ക്കും. തീര്‍ച്ച.
ഇവിടു അദ്ദേഹം നല്‍കിയ സ്‌നേഹവും വാത്സല്യവും വലുതായിരുന്നു. ഒരാളില്‍നിന്നും ഒന്നും തിരിച്ചുകിട്ടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവും അദ്ദേഹം നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ വലുതാണ്. ഇതിനായി നിരവധി പുതിയ ആശയങ്ങള്‍ക്ക് അദ്ദേഹം സൂത്രധാരത്വം വഹിച്ചു. അവയൊക്കെ സമൂഹത്തിന് പൊതുവെയും സമുദായത്തിന് പ്രത്യേകിച്ചും വലിയ ഗുണങ്ങളാവുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട് കിടക്കുന്നവരെ പിടിച്ചുയര്‍ത്തുന്നതിനും അവര്‍ക്ക് കൈതാങ്ങായിനിലകൊള്ളുന്നതിനും എന്നും. ശ്രമിച്ചിട്ടുണ്ട്.
, നീ പോവുക ചങ്ങാതീ, ഇന്നല്ലെങ്കില്‍ നാളെ ഞങ്ങളുമുണ്ട് കൂടെ. ഉണ്ടാകും. എപ്പോഴെന്നു ഞങ്ങള്‍ അറിയുന്നില്ല. ഈ കടന്നു പോകുന്ന ദിനങ്ങളില്‍ ഇതു ഒരു ദിനം ഞങ്ങളും ഇത് പോലെ വിറങ്ങലിച്ചു കിടക്കും. ഏതാണ് ഞങ്ങളുടെ മരണ ദിനം എന്ന് ഞങ്ങള്‍ പക്ഷെ അറിയുന്നില്ല. നീയറിയാതിരുന്നത് പോലെ.